ജെറ്റ് എയര്‍വെയ്സിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധനവ്: കമ്പനിക്കെതിരെ ബിഎസ്ഇ അന്വേഷണം നടത്തും
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സിന്റെ ഓഹരിയില്‍ 122 ശതമാനം വില വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2005 മുതല്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് മുതല്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ഇന്നലെയുണ്ടായത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ വെറും 29.95 രൂപയായിരുന്ന ഓഹരിക്കുണ്ടായ വില. പിന്നീട് ഇത് 26 രൂപയായി ഇന്നലെ ചുരുങ്ങുകയും, പിന്നീട് ഓഹരി വില കമ്പനി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 82 രൂപ മുതല്‍ 70 രൂപവരെയുമാണ് ഇന്നലെ വ്യാപാരത്തില്‍ തുടര്‍ന്ന് പോയത്.
സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വെയ്സിന്റെ ഓഹരിയില്‍ വില ഉയര്‍ന്നതിനെ പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വില ഉയര്‍ത്തിയ സാഹചര്യത്തില്‍ കമ്പനിയുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍