2000 പേരെ പിരിച്ചുവിട്ട് ക്വിക്കര്‍
ബംഗളുരു:ക്വിക്കര്‍ രണ്ടായിരം ജീവനക്കാരെ പിരിച്ചുവിട്ടു. അറ്റ് ഹോം ദിവ എന്ന സേവനം അവസാനിപ്പിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമെന്നാണ് വിവരം. കാറുകള്‍,ബൈക്കുകള്‍,തൊഴില്‍ മേഖല തുടങ്ങിയ സെക്ഷനുകളിലെ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. കമ്പനിയിലെ തൊഴില്‍പരമായ മാറ്റങ്ങളും മറ്റ് കാരണങ്ങളുമാണ് പിരിച്ചുവിടലിലേക്ക് എത്തിച്ചതെന്നാണ് വിവരം.
എന്നാല്‍ 2018 നവംബറില്‍ തുടങ്ങിയ പിരിച്ചുവിടല്‍ നടപടികളാണ് വെള്ളിയാഴ്ചയും നടന്നിരിക്കുന്നത്. കമ്പനിയുടെ ബിസിനസ് ഇടപാടുകളില്‍ തിരിമറി നടത്തിയ മൂന്ന് ജീവനക്കാര്‍ ഇരുപത് കോടിയോളം രൂപ തട്ടിയെടുത്തതായും ആരോപണമുയര്‍ന്നിരുന്നു. അതിനാല്‍ പിഴവ് തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍