ആര്‍ബിഐ ബാങ്കിങ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു; 19 ബാങ്കുകള്‍ 40 കോടി രൂപ പിഴ അടക്കണം
ന്യൂഡല്‍ഹി: 19 ബാങ്കുകള്‍ക്ക് നേരെ ആര്‍ബിഐ പിഴ ചുമത്തി. വിദേശ പണം കൈമാറുന്നതിനുള്ള സ്വിഫ്റ്റ് ചട്ടങ്ങള്‍ ലംഘച്ചതിനാണ് ആര്‍ബിഐ 19 ബാങ്കുകള്‍ക്ക് നേരെ 40 കോടി രൂപ പിഴ ചുമത്തിയത്. ഐസിഐസിഐ, എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി 19 പ്രമുഖ ബാങ്കുകളാണ് സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറിലെ ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചത്. ഒരു കോടി രൂപ മുതല്‍ നാല് കോടി രൂപ വരെ ബാങ്കുകള്‍ പിഴയായി അടക്കണം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറില്‍ വന്‍ കൃത്രിമം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരെ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സ്വിഫ്റ്റ് മെസേജിങ് സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തി 14000 കോടി രൂപയോളമാണ് കവര്‍ന്നിരുന്നത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും